ഹജ്‌ജ് തീർഥാടകർക്ക് മായം കലർന്ന ഭക്ഷണം വിറ്റാൽ 10 വർഷം തടവും പിഴയും; സൗദി

By Team Member, Malabar News
Penalities For Serving Harmful Food To Hajj Pilgrims Said Saudi
Ajwa Travels

റിയാദ്: ഹജ്‌ജ് തീർഥാടകർക്ക് മായം കലർന്ന ഭക്ഷണം വിൽക്കുന്നതും, വിതരണം ചെയ്യുന്നതും നിരോധിച്ച് സൗദി. സൗദി പബ്ളിക് പ്രോസിക്യൂഷനാണ് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയത്. മുന്നറിയിപ്പ് വകവെക്കാതെ നിയമം ലംഘിക്കുന്ന ആളുകൾക്ക് 10 വർഷം തടവും 20.84 കോടി രൂപ(ഒരു കോടി റിയാൽ) പിഴയും ശിക്ഷ നൽകുമെന്നും അധികൃതർ വ്യക്‌തമാക്കി.

കൂടാതെ നിയമലംഘകരുടെ ലൈസൻസ് റദ്ദാക്കുമെന്നും, ഭക്ഷണവുമായി ബന്ധപ്പെട്ട ജോലികൾ ചെയ്യുന്നതും പരിശീലിക്കുന്നതും തടയുമെന്നും കോടതി അറിയിച്ചു. ഒപ്പം തന്നെ കുറ്റക്കാരെന്ന് കോടതി വിധിക്കുന്നവരുടെ പേരുകൾ സമൂഹ മാദ്ധ്യമങ്ങളിൽ പരസ്യപ്പെടുത്തുമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: ഇടിമിന്നലേറ്റ് ഫ്രിഡ്‌ജ് പൊട്ടിത്തെറിച്ചു; കോഴിക്കോട്ടെ വീട്ടിൽ തീപിടുത്തം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE