ജോൺസൺ ആൻഡ് ജോൺസൺ വാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

By Staff Reporter, Malabar News
johnson-johnson-
Ajwa Travels

ജനീവ: യുഎസ്‌ കമ്പനി ജോണ്‍സണ്‍ ആൻഡ് ജോണ്‍സണ്‍ വികസിപ്പിച്ചെടുത്ത കോവിഡ്‌ വാക്‌സിന്‌ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം. അടിയന്തര ഉപയോഗത്തിനുളള അനുമതി ഡബ്‌ള്യുഎച്ച്‌ഒ നല്‍കി. ഫൈസര്‍-ബയോടെക്ക്‌, ആസ്‌ട്രസെനക എന്നീ കമ്പനികളുടെ വാക്‌സിനുകള്‍ക്ക്‌ ശേഷം അംഗീകാരം നേടുന്ന മൂന്നാമത്തെ വാക്‌സിനാണ്‌ ജോണ്‍സണ്‍ ആൻഡ് ജോണ്‍സണിന്റെത്‌.

അംഗീകാരം നേടിയതോടെ ജോണ്‍സണിന്റെ കോവിഡ്‌ വാക്‌സിന്‍ ‘കോവാക്‌സ്’‌ പദ്ധതിയിലടക്കം ഉള്‍പ്പെടുത്തും. നേരത്തെ യൂറോപ്യന്‍ മെഡിസിന്‍സ്‌ ഏജന്‍സിയും വാക്‌സിന്‌ അംഗീകാരം നല്‍കിയിരുന്നു. 500 മില്യണ്‍ കോവിഡ്‌ വാക്‌സിന്‍ ഡോസുകള്‍ കോവാക്‌സ്‌ പദ്ധതി വഴി വിതരണം ചെയ്യാനാണ്‌ ജോണ്‍സണ്‍ ആന്‍ഡ്‌ ജോണ്‍സണിന്റെ നീക്കം. അടുത്ത വര്‍ഷം അവസാനത്തോടെ മാത്രമേ ഈ കോവിഡ്‌ വാക്‌സിന്‍ വിപണിയിൽ എത്തുകയുളളൂ.

Read Also: മമതാ ബാനർജി പ്രചാരണ രംഗത്തേക്ക്; തൃണമൂൽ കോൺഗ്രസിന്റെ പ്രകടനപത്രിക നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE