ഗുവാഹത്തി: അസമില്‍ നിന്നുള്ള ആദ്യ ഫലസൂചനകള്‍ ബിജെപിക്ക് അനുകൂലമെന്ന് റിപ്പോർട്. 51 സീറ്റുകളിലാണ് നിലവില്‍ ബിജെപി മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസ് 29 സീറ്റുകളില്‍ മുന്നിലുണ്ട്. എജെപി മൂന്ന് സീറ്റുകളില്‍ മാത്രമാണ് മുന്നില്‍ നില്‍ക്കുന്നത്.
126 സീറ്റുകളിലേക്കാണ് അസമില്‍ തിരഞ്ഞെടുപ്പ് നടന്നത്. ആദ്യത്തെ പ്രധാന മണിക്കൂറുകളിൽ പുറത്തു വരുന്ന ഫലത്തിൽ അസം മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ്മ, എജിപി മേധാവി അതുൽ ബോറ എന്നിവർ യഥാക്രമം മജൂലി, ജാലുക്ബാരി, ബോകാഖട്ട് എന്നിവിടങ്ങിൽ ലീഡ് ചെയ്യുന്നു.
Kerala News: കുന്നത്തുനാട്ടിൽ ട്വന്റി-20 മൂന്നാമത്; യുഡിഎഫ് മുന്നിൽ