കോഴിക്കോട്: കരിപ്പൂർ സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി അർജുൻ ആയങ്കിയെ വീണ്ടും കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് കസ്‌റ്റംസ്. ഏഴ് ദിവസത്തേക്ക് കസ്‌റ്റഡയിൽ ആവശ്യപ്പെട്ട് കസ്‌റ്റംസ് അപേക്ഷ സമർപ്പിച്ചു.
അതേസമയം, സ്വര്‍ണക്കടത്തില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി മുഹമ്മദ് ഷാഫിയുടെയും അർജുൻ ആയങ്കിയുടെയും വീട്ടിൽ നിന്നും നിർണായക തെളിവുകൾ ലഭിച്ചു . മുദ്രവെച്ച കവറിൽ കോടതിക്ക് തെളിവുകൾ കൈമാറാമെന്ന് കസ്‌റ്റംസ് അറിയിച്ചു. അർജുൻ ആയങ്കിയെയും മുഹമ്മദ് ഷാഫിയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യണമെന്നാണ് കസ്‌റ്റംസിന്റെ ആവശ്യം.
Also Read: ‘സിക’ പിടികൂടുന്നത് ഗർഭിണികളെ; എങ്ങനെ പ്രതിരോധിക്കാം? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ